എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ എത്രയെത്രസന്ദർഭങ്ങളിൽ എത്രയെത്ര നുണകളാണ് നാം ഇതിനകം പറഞ്ഞിട്ടുള്ളത്....
സ്വപ്നം പോലും ഇതുപോലെയാവില്ല. അല്ലെങ്കിൽ ഇത് സ്വപ്നത്തെക്കാൾ വലുതാണ്. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് പെട്ടെന്നൊരു നിമിഷം കൊണ്ട് ഉയരുക. ഇന്നലെവരെ സകലരാലും അവഗണിക്കപ്പെടുകയും...
അവൻ ആളൊരു ഫെയ്ക്കാണ്..അവൾക്ക് ഡബിൾ ഫെയ്സാ.മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരാണ് നമ്മൾ. എന്നാൽ ഇതേ ആരോപണം നമുക്കെതിരെയും ആരെങ്കിലുമൊക്കെ പറയാറുണ്ടോ? സ്വന്തമായി നമുക്ക് ഒരു അന്വേഷണം നടത്താം. ജെനുവിൻ വ്യക്തികളുടേതായ സ്വഭാവപ്രത്യേകതകൾ...
'സരോവരം' വീടിന്റെ സ്വീകരണമുറിയിൽ എന്നത്തെയും പോലെ തിരക്കാണ്. ഹാർമോണിയത്തിലൂടെ സ്വരങ്ങൾ തെളിയിച്ച് ഭാവസാന്ദ്രമായി വിദ്യാധരൻ മാസ്റ്റർ പാടുകയാണ്, 'കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ...' അളവില്ലാത്ത സന്തോഷത്തിന്റെ മിഥുനമാസപകലിൽ ചെറുമഴപോലെ ഗാനങ്ങൾ പിന്നെയും പിന്നെയുമായി...
മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം.
കാരണം മൂല്യബോധമില്ലാത്ത ഒരാളാണ് നേതൃത്വത്തിൽ വരുന്നതെങ്കിൽ അയാളുടെ മൂല്യമില്ലായ്മ ആ പ്രസ്ഥാനത്തെയും...
ജനനക്രമം വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്. ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ. ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ....
പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ, തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ....
സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ...
മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും മറ്റുള്ളവരോടുളള നമ്മുടെ സമീപനം എന്താണ് എന്ന് വ്യക്തമാക്കുകയും...
ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം. അവനവൻതന്നെയാണ് ഏറ്റവും വലിയ നിക്ഷേപം എന്ന് ഇനിയും...
കവി, ഗാനരചയിതാവ്, പ്രഭാഷകൻ, പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ, സമാധാനം പുലരുന്ന നല്ലകാലത്തിലേക്ക് മിഴിയും മനവും നട്ട് ഉള്ളുരുക്കമുള്ള പ്രാർത്ഥനകളോടെ കാവ്യചികിത്സകനായും നമ്മോടൊപ്പം തുടരുന്ന ഈ പ്രതിഭയെ ഇങ്ങനെ ചെറിയ പ്രൊഫൈലിലേക്ക്...