ആലായാല്‍ തറവേണം എന്ന നാടന്‍പ്പാട്ടിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വീടായാല്‍ ഒരു സ്ത്രീ വേണം. അടുക്കും ചിട്ടയും വൃത്തിയും മെനയും പഠിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും നല്ലവരായി മാറ്റാനും അതേറെ...
അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...
അതെ, ടാഗ് ലൈന്‍ പറയുന്നതുപോലെ ഇഷ്‌ക് ഒരു പ്രണയസിനിമയേ അല്ല. പേരും ഷൈന്‍ നീഗത്തിന്റെ മുഖവും കാണുമ്പോള്‍ ഭൂരിപക്ഷവും കരുതിപോകാവുന്ന ധാരണകളെ മാറ്റിയെഴുതുന്ന സിനിമയാണ് ഇത്. എവിടെയോ വായിച്ചുകേട്ടതുപോലെ സദാചാരം മാത്രമല്ല സിനിമ...
അംഗവൈകല്യമുള്ളവരുടെ കഥകള്‍ സിനിമകളാകുമ്പോഴും അതില്‍ അഭിനയിക്കുന്നത് അംഗപരിമിതികള്‍ ഇല്ലാത്തവര്‍ തന്നെയാണ്. അപവാദമായി മയൂരി പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകള്‍ മാത്രം.
കൃത്രിമക്കാലുമായി നര്‍ത്തനമാടിയ ജീവിതകഥ പറഞ്ഞ ആ സിനിമയില്‍ പ്രധാന വേഷം ചെയ്തത് സുധാചന്ദ്രന്‍...
ഒരുമിച്ച് പഠിക്കുമ്പോഴൊക്കെ ഒരിക്കലും ഒരിടത്തും എത്തുകയില്ലെന്ന് കരുതിയവരൊക്കെ നമ്മെക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന് പലരും സാക്ഷികളല്ലേ? കഴിവില്ലാത്തവനെന്നും സൗന്ദര്യമില്ലാത്തവരെന്നുമൊക്കെ കരുതിയവര്‍ കീഴടക്കിയ കൊടുമുടികള്‍ കാണുമ്പോള്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കാത്തവരും കുറവൊന്നുമല്ല. ഒരുപക്ഷേ അവരെക്കാളൊക്കെ...
ശരിയാണ് ഇട്ടിമാണി മാസ് മാത്രമല്ല മനസ്സുമാണ്. ലൂസിഫര്‍ ചെയ്തതിന് പ്രായശ്ചിത്തമെന്നോണം മോഹന്‍ ലാല്‍ അവതരിപ്പിച്ച നന്മയുള്ള ഒരു കഥാപാത്രവും സന്ദേശം നല്കുന്ന ചിത്രവും. ഇന്നത്തെ കാലത്ത് ഇങ്ങനെ നേരെ വാ നേരേ പോ...
ആരോ എഴുതി വൈറലായ ഒരു ഫേസ്ബുക്ക് കുറിപ്പു പോലെ ജയറാം സിനിമയായ പട്ടാഭിരാമന് തല വയ്‌ക്കേണ്ട എന്നാണ് കരുതിയത്. മാത്രവുമല്ല പോസ്റ്ററുകള്‍ കണ്ട് മുന്‍വിധിയുമുണ്ടായിരുന്നു. പക്ഷേ എവിടെയോ ആരോ എഴുതിയ കുറിപ്പിലെ പരാമര്‍ശം...
ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ...
ഏതെങ്കിലും അവാർഡ് ശ്രേണിയിൽ പെടുത്താതെ കച്ചവട സിനിമയുടെ എല്ലാ അച്ചുകളും ചേർത്തുവച്ചു കൊണ്ട് പടച്ചതായതുകൊണ്ട് സമൂഹത്തിനും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഭേദപ്പെട്ട ധാരണയും അവരോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കാൻ ചിത്രം സഹായിക്കുന്നു എന്നതും
അഭിനന്ദനീയം തന്നെയാണ്.
രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും. പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...